1
സദൃശവാക്യങ്ങൾ 15:1
സമകാലിക മലയാളവിവർത്തനം
MCV
സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു, പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു.
Compare
Explore സദൃശവാക്യങ്ങൾ 15:1
2
സദൃശവാക്യങ്ങൾ 15:33
യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു, വിനയം ബഹുമതിയുടെ മുന്നോടിയാണ്.
Explore സദൃശവാക്യങ്ങൾ 15:33
3
സദൃശവാക്യങ്ങൾ 15:4
സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം, എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു.
Explore സദൃശവാക്യങ്ങൾ 15:4
4
സദൃശവാക്യങ്ങൾ 15:22
ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു, എന്നാൽ നിരവധി വിദഗ്ധോപദേശം ലഭിച്ചാൽ അവ വിജയിക്കും.
Explore സദൃശവാക്യങ്ങൾ 15:22
5
സദൃശവാക്യങ്ങൾ 15:13
സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു, ഹൃദയവ്യഥയോ, ആത്മചൈതന്യം ഹനിക്കുന്നു.
Explore സദൃശവാക്യങ്ങൾ 15:13
6
സദൃശവാക്യങ്ങൾ 15:3
യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്, ദുഷ്ടരെയും നല്ലവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
Explore സദൃശവാക്യങ്ങൾ 15:3
7
സദൃശവാക്യങ്ങൾ 15:16
യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്, കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്.
Explore സദൃശവാക്യങ്ങൾ 15:16
8
സദൃശവാക്യങ്ങൾ 15:18
ക്ഷിപ്രകോപിയായ മനുഷ്യൻ കലഹത്തിനു തുടക്കംകുറിക്കുന്നു, എന്നാൽ ക്ഷമാശീലൻ കലഹത്തെ ശമിപ്പിക്കുന്നു.
Explore സദൃശവാക്യങ്ങൾ 15:18
9
സദൃശവാക്യങ്ങൾ 15:28
ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു, എന്നാൽ ദുഷ്ടരുടെ വായിൽനിന്ന് തിന്മനിറഞ്ഞ വാക്കുകൾ വമിക്കുന്നു.
Explore സദൃശവാക്യങ്ങൾ 15:28
Home
Bible
Plans
Videos