ശൂഹ്യനായ ബിൽദാദ് പറഞ്ഞു: “എത്രനേരം നീ ഇങ്ങനെ വാക്കുകളുടെ പിന്നാലെ പായും? ചിന്തിക്കുക, പിന്നെ നമുക്കു സംസാരിക്കാം. ഞങ്ങളെ കാലികളെന്നു കരുതുന്നതെന്ത്? നിന്റെ നോട്ടത്തിൽ ഭോഷന്മാരോ ഞങ്ങൾ? കോപംകൊണ്ടു സ്വയം കടിച്ചുകീറുന്ന നിനക്കുവേണ്ടി ഭൂമി ശൂന്യമായിത്തീരണമോ? പാറ സ്വസ്ഥാനത്തുനിന്നു മാറണമോ?
JOBA 18 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOBA 18:1-4
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്‌ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ